Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trisha Krishnan

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത്

ഇൻസ്റ്റഗ്രാം റീലുകളിലും ഫേസ്ബുക്ക് പേജുകളിലുമെല്ലാം ഇപ്പോൾ തരംഗമാകുന്നത് തൃഷയാണ്. തമിഴ്നാട്ടിൽ വിജയ്‌യുടെ വിജയം ഞെട്ടിക്കുന്നതായിരുന്നു.

തൃഷയുടെ പിറന്നാൾ ദിനമായ മേയ് നാലിന് തൃഷയ്ക്ക് വിജയ് നൽകിയ ഏറ്റവും വലിയ സമ്മാനം ഒരു സംസ്ഥാനം തന്നെ നൽകി എന്ന തരത്തിലാണ് തമാശകൾ വരുന്നത്.

വിജയം ഉറപ്പിച്ചതിന് പിന്നാലെ തന്നെ തൃഷ വിജയ്‌യെ കാണാന്‍ വിജയ്‌യുടെ വസതിയില്‍ വന്നിരുന്നു. റിസള്‍ട്ടിന് മുന്‍പേ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയ തൃഷ അത് കഴിഞ്ഞ് നേരെ എത്തിയത് വിജയ്‌യെ കാണാനാണ്.

തൃഷയുടെ പ്രാര്‍ത്ഥന ഫലം കണ്ടു, തൃഷയ്ക്ക് വേണ്ടി വിജയ് തമിഴ്‌നാട് സ്വന്തമാക്കി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതൊരു എംജിആര്‍ - ജയലളിത കോമ്പിനേഷന്‍ ആണെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം നേരത്തെ തൃഷ പറഞ്ഞ ഒരു വീഡിയോ ക്ലിപ് ഇപ്പോള്‍ വൈറലാവുകയാണ്. എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവണം എന്ന് തൃഷ പറയുന്നു. തമാശയാണോ എന്ന് ചോദിക്കുമ്പോള്‍, അല്ലന്നേ സത്യമായിട്ടും എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവണം. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവും. അതിന് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം എന്നാണ് തൃഷ പറഞ്ഞത്.

Movies

മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്‍റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു. 

ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.

Latest News

Corehub Up